Sunday, September 20, 2015

കപോലകല്പിതം


കനവുകൾ നിറച്ചത്  അവളുടെ ശബ്ദത്തിൻ മായാജാലമെങ്കിലും,

ശബ്ദം നിറച്ചതും തൂലികയെ.

കനവുകൾ നിറച്ചത് അവളുടെ നിശബ്ധത യുദ്ധമെങ്കിലും,

യുദ്ധം നിറച്ചതും തൂലികയെ.

കപോലകല്പിതമാം അവളുടെ മിഴി പീലികൾ,

സാഗരത്തിൻ ശാന്തമാം ഓളങ്ങൾ വെട്ടിതിളങ്ങും നയനങ്ങൾ,

നിഗൂഡ നിശബ്ധ്തക്കും കാവ്യത്തിൻ ഭംഗിയെന്ന് ,

തെളിയും നേരത്ത്  എഴുതിയതെല്ലാം,

മഹാകാവ്യത്തിൻ ദീപ്തോൽസവം.

No comments:

Post a Comment

നുണ

മുകളിലെ നുണ താഴെ സത്യമാകുമോ ? കൂടുതൽ നുണ പറയുന്നവർ   കൂടുതൽ നുണകൾ വിശ്വസിക്കുന്നു . പിന്നെ നിഷ്കളങ്കരും വിഡ്ഢികളും അവരോട് ...